• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാമുകിയുടെ കുഴിമാടം തേടി കാമുകനും സുഹൃത്തും മട്ടന്നൂരിൽ

Syamdev

Favoured Frenzy
1000345733.jpgകാമുകിയുടെ കുഴിമാടം തേടി മഞ്ചേശ്വരത്ത് നിന്നും കണ്ണൂരെത്തിയ കാമുകനെ കാത്തിരുന്നത് വമ്പൻ ട്വിസ്റ്റ്. 21കാരനായ കാമുകനാണ് കാമുകിയുടെ കുഴിമാടമെങ്കിലും കാണാനായി എത്തി പറ്റിക്കപ്പെട്ടത്. സിനിമയെവെല്ലുന്ന കഥയിങ്ങനെ

മൂന്നുമാസം മുൻപാണ് യുവാവും പത്തൊൻപത് വയസുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പം പ്രണയമാകാൻ അധികം സമയം വേണ്ടിവന്നില്ല. സുഹൃത്തിന്റെ ഫോണിലൂടെയാണ് പെൺകുട്ടി യുവാവിനെ വിളിച്ചിരുന്നത്. പതിവ് പോലെ ഒരു ദിവസം ആ നമ്പരിലേക്ക് വിളിച്ച കാമുകന് കേട്ടത് ഒരു അശുഭവാർത്തയായിരുന്നു. കാമുകി മരിച്ചുവെന്ന് സുഹൃത്ത് പറഞ്ഞു.

ഇതുകേട്ട് സങ്കടം സഹിക്കാതെയാണ് കാമുകൻ കുഴിമാടമെങ്കിലും കാണാൻ ഇറങ്ങിപ്പുറപ്പെട്ടത്. പെൺകുട്ടി യുവാവിനോട് വീടും സ്ഥലവും മറ്റ് വിവരങ്ങളുമൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനാല്‍ തന്നെ സുഹൃത്തിനൊപ്പം കണ്ണൂരിലെ മട്ടന്നൂര്‍, ചാലോട്, ചാവശ്ശേരി മേഖലയിലെ പള്ളികളില്‍ എല്ലാം കുഴിമാടം തേടി അലഞ്ഞു. ഒടുവില്‍ പൊലീസ് സഹായം തേടിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്. പെൺകുട്ടി വിളിക്കാറുള്ള നമ്പരിൽ പൊലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് കാമുകിയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിക്കാൻ മരണം വ്യാജമായി കെട്ടിചമച്ചതാണെന്നും അറിയുന്നത്.
 
View attachment 234112കാമുകിയുടെ കുഴിമാടം തേടി മഞ്ചേശ്വരത്ത് നിന്നും കണ്ണൂരെത്തിയ കാമുകനെ കാത്തിരുന്നത് വമ്പൻ ട്വിസ്റ്റ്. 21കാരനായ കാമുകനാണ് കാമുകിയുടെ കുഴിമാടമെങ്കിലും കാണാനായി എത്തി പറ്റിക്കപ്പെട്ടത്. സിനിമയെവെല്ലുന്ന കഥയിങ്ങനെ

മൂന്നുമാസം മുൻപാണ് യുവാവും പത്തൊൻപത് വയസുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പം പ്രണയമാകാൻ അധികം സമയം വേണ്ടിവന്നില്ല. സുഹൃത്തിന്റെ ഫോണിലൂടെയാണ് പെൺകുട്ടി യുവാവിനെ വിളിച്ചിരുന്നത്. പതിവ് പോലെ ഒരു ദിവസം ആ നമ്പരിലേക്ക് വിളിച്ച കാമുകന് കേട്ടത് ഒരു അശുഭവാർത്തയായിരുന്നു. കാമുകി മരിച്ചുവെന്ന് സുഹൃത്ത് പറഞ്ഞു.

ഇതുകേട്ട് സങ്കടം സഹിക്കാതെയാണ് കാമുകൻ കുഴിമാടമെങ്കിലും കാണാൻ ഇറങ്ങിപ്പുറപ്പെട്ടത്. പെൺകുട്ടി യുവാവിനോട് വീടും സ്ഥലവും മറ്റ് വിവരങ്ങളുമൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനാ ല്‍ തന്നെ സുഹൃത്തിനൊപ്പം കണ്ണൂരിലെ മട്ടന്നൂര്‍, ചാലോട്, ചാവശ്ശേരി മേഖലയിലെ പള്ളികളില്‍ എല്ലാം കുഴിമാടം തേടി അലഞ്ഞു. ഒടുവില്‍ പൊലീസ് സഹായം തേടിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്. പെൺകുട്ടി വിളിക്കാറുള്ള നമ്പരിൽ പൊലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് കാമുകിയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിക്കാൻ മരണം വ്യാജമായി കെട്ടിചമച്ചതാണെന്നും അറിയുന്നത്.
Nice:Cwl:
 
View attachment 234112കാമുകിയുടെ കുഴിമാടം തേടി മഞ്ചേശ്വരത്ത് നിന്നും കണ്ണൂരെത്തിയ കാമുകനെ കാത്തിരുന്നത് വമ്പൻ ട്വിസ്റ്റ്. 21കാരനായ കാമുകനാണ് കാമുകിയുടെ കുഴിമാടമെങ്കിലും കാണാനായി എത്തി പറ്റിക്കപ്പെട്ടത്. സിനിമയെവെല്ലുന്ന കഥയിങ്ങനെ

മൂന്നുമാസം മുൻപാണ് യുവാവും പത്തൊൻപത് വയസുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പം പ്രണയമാകാൻ അധികം സമയം വേണ്ടിവന്നില്ല. സുഹൃത്തിന്റെ ഫോണിലൂടെയാണ് പെൺകുട്ടി യുവാവിനെ വിളിച്ചിരുന്നത്. പതിവ് പോലെ ഒരു ദിവസം ആ നമ്പരിലേക്ക് വിളിച്ച കാമുകന് കേട്ടത് ഒരു അശുഭവാർത്തയായിരുന്നു. കാമുകി മരിച്ചുവെന്ന് സുഹൃത്ത് പറഞ്ഞു.

ഇതുകേട്ട് സങ്കടം സഹിക്കാതെയാണ് കാമുകൻ കുഴിമാടമെങ്കിലും കാണാൻ ഇറങ്ങിപ്പുറപ്പെട്ടത്. പെൺകുട്ടി യുവാവിനോട് വീടും സ്ഥലവും മറ്റ് വിവരങ്ങളുമൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനാല്‍ തന്നെ സുഹൃത്തിനൊപ്പം കണ്ണൂരിലെ മട്ടന്നൂര്‍, ചാലോട്, ചാവശ്ശേരി മേഖലയിലെ പള്ളികളില്‍ എല്ലാം കുഴിമാടം തേടി അലഞ്ഞു. ഒടുവില്‍ പൊലീസ് സഹായം തേടിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്. പെൺകുട്ടി വിളിക്കാറുള്ള നമ്പരിൽ പൊലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് കാമുകിയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിക്കാൻ മരണം വ്യാജമായി കെട്ടിചമച്ചതാണെന്നും അറിയുന്നത്.
മൂട് പോയി മലര് എന്റെ നാലാമത്തെ കാമുകിക്ക്... പത്തൊൻപത് വയസാ... അഞ്ചാമത്തെതിന് അമ്പതിഒമ്പതും.... ഇനി എന്നെ തേക്കുവോ..
 
മൂട് പോയി മലര് എന്റെ നാലാമത്തെ കാമുകിക്ക്... പത്തൊൻപത് വയസാ... അഞ്ചാമത്തെതിന് അമ്പതിഒമ്പതും.... ഇനി എന്നെ തേക്കുവോ..
അപ്പോൾ ഒന്നാമതെ കാമുകിക്ക് എത്ര വയസ് 2 oo
 
View attachment 234112കാമുകിയുടെ കുഴിമാടം തേടി മഞ്ചേശ്വരത്ത് നിന്നും കണ്ണൂരെത്തിയ കാമുകനെ കാത്തിരുന്നത് വമ്പൻ ട്വിസ്റ്റ്. 21കാരനായ കാമുകനാണ് കാമുകിയുടെ കുഴിമാടമെങ്കിലും കാണാനായി എത്തി പറ്റിക്കപ്പെട്ടത്. സിനിമയെവെല്ലുന്ന കഥയിങ്ങനെ

മൂന്നുമാസം മുൻപാണ് യുവാവും പത്തൊൻപത് വയസുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പം പ്രണയമാകാൻ അധികം സമയം വേണ്ടിവന്നില്ല. സുഹൃത്തിന്റെ ഫോണിലൂടെയാണ് പെൺകുട്ടി യുവാവിനെ വിളിച്ചിരുന്നത്. പതിവ് പോലെ ഒരു ദിവസം ആ നമ്പരിലേക്ക് വിളിച്ച കാമുകന് കേട്ടത് ഒരു അശുഭവാർത്തയായിരുന്നു. കാമുകി മരിച്ചുവെന്ന് സുഹൃത്ത് പറഞ്ഞു.

ഇതുകേട്ട് സങ്കടം സഹിക്കാതെയാണ് കാമുകൻ കുഴിമാടമെങ്കിലും കാണാൻ ഇറങ്ങിപ്പുറപ്പെട്ടത്. പെൺകുട്ടി യുവാവിനോട് വീടും സ്ഥലവും മറ്റ് വിവരങ്ങളുമൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനാല്‍ തന്നെ സുഹൃത്തിനൊപ്പം കണ്ണൂരിലെ മട്ടന്നൂര്‍, ചാലോട്, ചാവശ്ശേരി മേഖലയിലെ പള്ളികളില്‍ എല്ലാം കുഴിമാടം തേടി അലഞ്ഞു. ഒടുവില്‍ പൊലീസ് സഹായം തേടിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്. പെൺകുട്ടി വിളിക്കാറുള്ള നമ്പരിൽ പൊലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് കാമുകിയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിക്കാൻ മരണം വ്യാജമായി കെട്ടിചമച്ചതാണെന്നും അറിയുന്നത്.
നിനക്ക് ഇതൊരു പാഠം ആകട്ടെ
 
മൂട് പോയി മലര് എന്റെ നാലാമത്തെ കാമുകിക്ക്... പത്തൊൻപത് വയസാ... അഞ്ചാമത്തെതിന് അമ്പതിഒമ്പതും.... ഇനി എന്നെ തേക്കുവോ..
നിന്റെ കാര്യത്തിൽ ഒരു പൊതു സ്മാശാനം തന്നെ പണിയേണ്ടി വരും
 
View attachment 234112കാമുകിയുടെ കുഴിമാടം തേടി മഞ്ചേശ്വരത്ത് നിന്നും കണ്ണൂരെത്തിയ കാമുകനെ കാത്തിരുന്നത് വമ്പൻ ട്വിസ്റ്റ്. 21കാരനായ കാമുകനാണ് കാമുകിയുടെ കുഴിമാടമെങ്കിലും കാണാനായി എത്തി പറ്റിക്കപ്പെട്ടത്. സിനിമയെവെല്ലുന്ന കഥയിങ്ങനെ

മൂന്നുമാസം മുൻപാണ് യുവാവും പത്തൊൻപത് വയസുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പം പ്രണയമാകാൻ അധികം സമയം വേണ്ടിവന്നില്ല. സുഹൃത്തിന്റെ ഫോണിലൂടെയാണ് പെൺകുട്ടി യുവാവിനെ വിളിച്ചിരുന്നത്. പതിവ് പോലെ ഒരു ദിവസം ആ നമ്പരിലേക്ക് വിളിച്ച കാമുകന് കേട്ടത് ഒരു അശുഭവാർത്തയായിരുന്നു. കാമുകി മരിച്ചുവെന്ന് സുഹൃത്ത് പറഞ്ഞു.

ഇതുകേട്ട് സങ്കടം സഹിക്കാതെയാണ് കാമുകൻ കുഴിമാടമെങ്കിലും കാണാൻ ഇറങ്ങിപ്പുറപ്പെട്ടത്. പെൺകുട്ടി യുവാവിനോട് വീടും സ്ഥലവും മറ്റ് വിവരങ്ങളുമൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനാല്‍ തന്നെ സുഹൃത്തിനൊപ്പം കണ്ണൂരിലെ മട്ടന്നൂര്‍, ചാലോട്, ചാവശ്ശേരി മേഖലയിലെ പള്ളികളില്‍ എല്ലാം കുഴിമാടം തേടി അലഞ്ഞു. ഒടുവില്‍ പൊലീസ് സഹായം തേടിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്. പെൺകുട്ടി വിളിക്കാറുള്ള നമ്പരിൽ പൊലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് കാമുകിയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും യുവാവിനെ ഒഴിക്കാൻ മരണം വ്യാജമായി കെട്ടിചമച്ചതാണെന്നും അറിയുന്നത്.
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറ് എടുത്ത് പുറപ്പെടുന്ന കാമുകന്മാർക്ക് ഇങ്ങനെ തന്നെ വേണം :D
 
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറ് എടുത്ത് പുറപ്പെടുന്ന കാമുകന്മാർക്ക് ഇങ്ങനെ തന്നെ വേണം :D
പാവം ആ കാമുകൻ.... നിനക്കൊക്കെ കണ്ണീ ചോര ഇല്ലെടാ സമദ്രോഹികളെ.... ഈ അവസരത്തിൽ ചോയ്ക്കാമോ എന്നറിയില്ല... കാമുകിടെ പിക് ഉണ്ടോ....
 
പാവം ആ കാമുകൻ.... നിനക്കൊക്കെ കണ്ണീ ചോര ഇല്ലെടാ സമദ്രോഹികളെ.... ഈ അവസരത്തിൽ ചോയ്ക്കാമോ എന്നറിയില്ല... കാമുകിടെ പിക് ഉണ്ടോ....
നീ ഒരു കൊല്ലത്തെ എല്ലാ പേപ്പറിലെയും ചരമ കോളം നോക്ക് ചിലപ്പോൾ കിട്ടും. കിട്ടിയാൽ കാമുകന് കൂടി അയച്ചു കൊടുക്കണേ
 
പാവം ആ കാമുകൻ.... നിനക്കൊക്കെ കണ്ണീ ചോര ഇല്ലെടാ സമദ്രോഹികളെ.... ഈ അവസരത്തിൽ ചോയ്ക്കാമോ എന്നറിയില്ല... കാമുകിടെ പിക് ഉണ്ടോ....
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം
 
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം
കൊതുകിനു പാല് ചപ്പാൻ ചുണ്ട് ഇല്ലല്ലോ.... സൂചി പോലുള്ള കൊമ്പ് അല്ലെ ഉള്ളു...wrong manufacturing എന്നിട്ട് കുറ്റം കൊതുകിനും... ചപ്പാൻ ചുണ്ട് ഉണ്ടാരുന്നേൽ കൊതുകും പാല് ചപ്പി കുടിച്ചേനെ
 
Top